Short News

'മല്ലൂ'സ് സൂപ്പര്‍ താരം വിവാഹ വാർഷികത്തിന് സമ്മാനിച്ച കാര്‍

'മല്ലൂ'സ് സൂപ്പര്‍ താരം വിവാഹ വാർഷികത്തിന് സമ്മാനിച്ച കാര്‍

എസ്എസ് രാജമൗലിയുടെ ബ്രഹ്‌മാണ്ഡ സിനിമയായ ബാഹുബലിക്കും മുമ്പേ സാധാരണ കൊമേഴ്ഷ്യല്‍ സിനിമകള്‍ വെച്ച് മലയാളികളുടെ ദത്തുപുത്രനായി മാറിയ തെലുങ്ക് നടനാണ് അല്ലു അര്‍ജുന്‍ (Allu Arjun). സ്‌റ്റൈലിഷ് സ്റ്റാറിന്റെ അമ്മാവനും ടോളിവുഡിലെ മെഗാ സ്റ്റാറുമായ ചിരഞ്ജീവിയുടെ ചില മൊഴിമാറ്റ സിനിമകള്‍ നന്നായി ഓടിയെങ്കിലും കേരളത്തില്‍ അല്ലുവിനോളം തരംഗം സൃഷ്ടിച്ച തെലുങ്ക് നടന്‍ വേറെയില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള തെലുങ്ക് താരം താനാണെന്ന് അദ്ദേഹം പലപ്പോഴും അഭിമാനത്തോടെ പറയാറുണ്ട്. 'മല്ലു അര്‍ജുന്‍' എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന കേരളത്തിലെ ആരാധകരോട് നന്ദി രേഖ്‌പ്പെടുത്താറുള്ള താരം കേരളം തന്റെ രണ്ടാം വീടാണെന്നാണ് വിശേഷിപ്പിക്കാറുള്ളത്.
നയന്‍താരയ്ക്ക് പോയസ് ഗാര്‍ഡനില്‍ ആഡംബര വീട്; ധനുഷിന് പിന്നാലെ, മുടക്കിയത് കോടികള്‍

നയന്‍താരയ്ക്ക് പോയസ് ഗാര്‍ഡനില്‍ ആഡംബര വീട്; ധനുഷിന് പിന്നാലെ, മുടക്കിയത് കോടികള്‍

നയൻതാരയും വിഘ്‌നേഷ് ശിവനും ചേർന്ന് ഏകദേശം 3.8 മില്യൺ ഡോളർ വിലമതിക്കുന്ന ചെന്നൈയിലെ പോസ് ഗാർഡനിൽ ഒരു ഇരുനില ഡ്യൂപ്ലെക്സ് വാങ്ങി; ഈ സ്വത്ത് ഇന്ത്യയിലെ പ്രമുഖ താരങ്ങളുടെ ആസ്തികളുടെ ഭാഗമാണ്.
'മല്ലൂ'സ് സൂപ്പര്‍ താരം വിവാഹ വാർഷികത്തിന് സമ്മാനിച്ച കാര്‍

'മല്ലൂ'സ് സൂപ്പര്‍ താരം വിവാഹ വാർഷികത്തിന് സമ്മാനിച്ച കാര്‍

എസ്എസ് രാജമൗലിയുടെ ബ്രഹ്‌മാണ്ഡ സിനിമയായ ബാഹുബലിക്കും മുമ്പേ സാധാരണ കൊമേഴ്ഷ്യല്‍ സിനിമകള്‍ വെച്ച് മലയാളികളുടെ ദത്തുപുത്രനായി മാറിയ തെലുങ്ക് നടനാണ് അല്ലു അര്‍ജുന്‍ (Allu Arjun). സ്‌റ്റൈലിഷ് സ്റ്റാറിന്റെ അമ്മാവനും ടോളിവുഡിലെ മെഗാ സ്റ്റാറുമായ ചിരഞ്ജീവിയുടെ ചില മൊഴിമാറ്റ സിനിമകള്‍ നന്നായി ഓടിയെങ്കിലും കേരളത്തില്‍ അല്ലുവിനോളം തരംഗം സൃഷ്ടിച്ച തെലുങ്ക് നടന്‍ വേറെയില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള തെലുങ്ക് താരം താനാണെന്ന് അദ്ദേഹം പലപ്പോഴും അഭിമാനത്തോടെ പറയാറുണ്ട്. 'മല്ലു അര്‍ജുന്‍' എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന കേരളത്തിലെ ആരാധകരോട് നന്ദി രേഖ്‌പ്പെടുത്താറുള്ള താരം കേരളം തന്റെ രണ്ടാം വീടാണെന്നാണ് വിശേഷിപ്പിക്കാറുള്ളത്.
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം

രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം

രാഷ്ട്രപതിയുടെ പശ്ചിമ ബംഗാൾ സന്ദർശനം, പ്രോട്ടോക്കോൾ ആശങ്കകൾ, സാന്തോൾ സമ്മേളനത്തിനുള്ള വേദി മാറ്റം, ദേശീയ, സംസ്ഥാന നേതാക്കളുടെ രാഷ്ട്രീയ പ്രതികരണങ്ങൾ എന്നിവയുടെ വിശകലനം.