കുന്നോളം പൊന്നും പണവും ലഭിക്കും... ആഡംബര ജീവിതം വന്നെത്തി; ഇതാണ് രാജയോഗം


'ഇപ്പോഴും ഒരു പ്രിയപ്പെട്ടവന്റെ ജീവൻ നിലനിർത്താൻ ഓടുവാണ് ഞാൻ, ഈശ്വരനെ മുറുകെ പിടിച്ച്'; സീമ ജി നായർ


'അപ്പോൾ ഫഹദ് തന്നെയാണല്ലേ വില്ലൻ?'; സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ലാലേട്ടൻ പങ്കുവെച്ച ഫോട്ടോ


മഞ്ഞളിനൊപ്പം ഈ ചേരുവകൾ കൂടെ ചേർത്ത് ദിവസവും കുടിച്ചുനോക്കൂ; മുടി പനങ്കുല പോലെ വളരും..


Advertisement

ആഗ്രഹിച്ചതെന്തും നടക്കും... ആസ്തിയില്‍ ഇരട്ടി വര്‍ധന; ഈ രാശിക്കാര്‍ക്കിനി രാജയോഗം


ഈ രാശിക്കാർക്ക് മഹാ ലക്ഷ്മി യോ​ഗം; ഇന്നേക്ക് 17ാം ദിവസം ജീവിതം പച്ചപിടിക്കും, തലവര തെളിയും..


ചങ്ങലകളില്‍ നിന്നു മോചനം; ബിഷ്ണുപ്രിയക്കും ലക്ഷ്മിപ്രിയക്കും രക്ഷകരായത് അനന്ത് അംബാനിയുടെ വന്‍താര


ഈ രാശിക്കാരാണോ? പുത്തന്‍വീടും കാറും സ്വന്തമാക്കാം... ജനുവരി 29 മുതല്‍ അപൂര്‍വ രാജയോഗം


Advertisement

കളറായി ആദ്യ യാത്ര; 'മെട്രോ കണക്ട്' ഇലക്ട്രിക് ബസിന് വമ്പന്‍ പ്രതികരണം


പൊന്നും പണവും വന്ന് മൂടും... ആസ്തി ഇരട്ടിക്കും, ഇതാണ് രാജയോഗം; ഈ രാശിക്കാരാണോ?


ഈ നാളുകാരുടെ ജീവിതം മാറ്റുക ഒരു സ്ത്രീ, അക്കൗണ്ട് കാലിയാകില്ല, ധനാഭിവൃദ്ധിയും സ്ഥാനമാനങ്ങളും, നാൾഫലം


മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയാകും; രാഷ്ട്രപതി നിയമനത്തിൽ ഒപ്പുവെച്ചു

ഡൽഹി: മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയാകും. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അം​ഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപതി മുർമു നിയമനത്തിൽ ഒപ്പുവെച്ചു. ഈ മാസം ഏഴിന് സുപ്രീം കോടതിയുടെ കൊളീജിയം അദ്ദേഹത്തിന്റെ പേര് ശുപാർശ ചെയ്തിരുന്നു. പട്ന ഹൈക്കോടതി ജഡ്ജിയായിരുന്നു. ജസ്റ്റിസ് വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏൽക്കുന്നതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33 ആകും. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 ജഡ്ജിമാരാണ് സുപ്രീം കോടതിയിൽ ഉണ്ടാവുക.

ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 ജഡ്ജിമാരാണ് സുപ്രീം കോടതിയിൽ ഉണ്ടാകുക. ചീഫ് ജസ്റ്റിസ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്തത്. വ്യത്യസ്ത മേഖലകളിൽ പരിചയ സമ്പത്തുള്ള ആളാണ് വിനോദ് ചന്ദ്രനെന്ന് സി ജെ ഐ സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയം അഭിപ്രായപ്പെട്ടു.

11 വർഷത്തിലേറയായി അദ്ദേഹം ഹൈക്കോടതി ജഡ്ജിയായും ഒരു വർഷത്തിലേറയായി ഒരു വലിയ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈക്കോതി ജഡ്‍ജിയായും ചീഫ് ജസ്റ്റിസായും ദീർഘ കാലം സേവനമനുഷ്ഠിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രൻ, വിവിധ നിയമ മേഖലകളിൽ ​ഗണ്യമായ അനുഭവമുള്ള ആളാണ്, കൊളീജിയം പുറത്തിറക്കിയ പ്രമേയത്തിൽ പറയുന്നു.

സുപ്രീം കോടതി ജഡ്ജിമാരിൽ കേരളത്തിൽ നിന്നുള്ളവർ ഇല്ലാത്ത സാഹചര്യം കൊളജീയം പരി​ഗണിച്ചു. മലയാളിയായ ജഡ്ജി സി ടി രവി കുമാർ കഴിഞ്ഞയാഴച വിരമിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലി നോക്കുമ്പോഴാണ് വിനോജ് ചന്ദ്രൻ സായാഹ്ന പഠനത്തിലൂടെ നിയമബിരുദം നേടിയത്.

പിന്നാലെ അദ്ദേഹം ബാങ്കിലെ ഉദ്യോ​ഗം രാജി വെച്ച് അഭിഭാഷകനായി. 1990 ൽ അഭിഭാഷകനായി എൻ റോൾ ചെയ്തു.
2011 നവംബർ എട്ടിന് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2013 ജൂൺ 24 ന് സ്ഥിരം ജഡ്ജിയായി. ചന്ദ്ര ബോസ് വധക്കേസിൽ വിനോദ് ചന്ദ്രനാണ് വ്യവസായി മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം കഠിനതടവ് ശരിവെച്ചത്. ഇതടക്കം ഒട്ടേറെ ശ്രദ്ധേയമായ വിധികൾ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. എറണാകുളം ആലുവ നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ.




Advertisement

അന്ന് പണം അങ്ങോട്ട് കൊടുത്ത് ജയിലിൽ കഴിഞ്ഞ ബോബി; ഇന്ന് ജാമ്യം കിട്ടാതെ അഴിക്കുള്ളിൽ, 2018ലെ ആ സംഭവം


ബോബി ചെമ്മണ്ണൂർ ഹെലനെ വിളിച്ച് കോഴിക്കോടേക്ക് വരാൻ പറഞ്ഞു,മാനേജർ പറഞ്ഞത്'; വെളിപ്പെടുത്തി സായ് കൃഷ്ണ


അഴിമതി കേസ്: ഗൗതം അദാനിക്കെതിരെ സിവിൽ, ക്രിമിനൽ വിചാരണയ്ക്ക് യുഎസ് കോടതിയുടെ ഉത്തരവ്


Marco Box Office Collection: 80 കോടി കടക്കാനൊരുങ്ങി മാർക്കോ? 100 കോടിയിലേക്ക് ഇനി ചെറിയ ദൂരം


Advertisement

മഹാ കുംഭമേള: 24 മണിക്കൂറും വൈദ്യുതി വിതരണം ഉറപ്പാക്കാൻ 400 കോടി രൂപയുടെ അടിസ്ഥാനസൗകര്യങ്ങൾ


തൂങ്ങിക്കിടക്കുന്ന വയറല്ലേ പ്രശ്നം; വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ ചിയ വിത്തുകൾ ഇതുപോലെ ഉപയോ​ഗിക്കൂ


ഇന്ന് മുതൽ ഈ രാശിക്കാരുടെ തലവര തെളിഞ്ഞു; 2025 അവസാനിക്കും വരെ കുബേരനെ പോലെ കഴിയാം