മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയാകും; രാഷ്ട്രപതി നിയമനത്തിൽ ഒപ്പുവെച്ചു

ഡൽഹി: മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയാകും. സുപ്രീം കോടതി കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അം​ഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപതി മുർമു നിയമനത്തിൽ ഒപ്പുവെച്ചു. ഈ മാസം ഏഴിന് സുപ്രീം കോടതിയുടെ കൊളീജിയം അദ്ദേഹത്തിന്റെ പേര് ശുപാർശ ചെയ്തിരുന്നു. പട്ന ഹൈക്കോടതി ജഡ്ജിയായിരുന്നു. ജസ്റ്റിസ് വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏൽക്കുന്നതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33 ആകും. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 ജഡ്ജിമാരാണ് സുപ്രീം കോടതിയിൽ ഉണ്ടാവുക.

ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 ജഡ്ജിമാരാണ് സുപ്രീം കോടതിയിൽ ഉണ്ടാകുക. ചീഫ് ജസ്റ്റിസ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്തത്. വ്യത്യസ്ത മേഖലകളിൽ പരിചയ സമ്പത്തുള്ള ആളാണ് വിനോദ് ചന്ദ്രനെന്ന് സി ജെ ഐ സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയം അഭിപ്രായപ്പെട്ടു.

11 വർഷത്തിലേറയായി അദ്ദേഹം ഹൈക്കോടതി ജഡ്ജിയായും ഒരു വർഷത്തിലേറയായി ഒരു വലിയ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈക്കോതി ജഡ്‍ജിയായും ചീഫ് ജസ്റ്റിസായും ദീർഘ കാലം സേവനമനുഷ്ഠിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രൻ, വിവിധ നിയമ മേഖലകളിൽ ​ഗണ്യമായ അനുഭവമുള്ള ആളാണ്, കൊളീജിയം പുറത്തിറക്കിയ പ്രമേയത്തിൽ പറയുന്നു.

സുപ്രീം കോടതി ജഡ്ജിമാരിൽ കേരളത്തിൽ നിന്നുള്ളവർ ഇല്ലാത്ത സാഹചര്യം കൊളജീയം പരി​ഗണിച്ചു. മലയാളിയായ ജഡ്ജി സി ടി രവി കുമാർ കഴിഞ്ഞയാഴച വിരമിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലി നോക്കുമ്പോഴാണ് വിനോജ് ചന്ദ്രൻ സായാഹ്ന പഠനത്തിലൂടെ നിയമബിരുദം നേടിയത്.

പിന്നാലെ അദ്ദേഹം ബാങ്കിലെ ഉദ്യോ​ഗം രാജി വെച്ച് അഭിഭാഷകനായി. 1990 ൽ അഭിഭാഷകനായി എൻ റോൾ ചെയ്തു.
2011 നവംബർ എട്ടിന് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2013 ജൂൺ 24 ന് സ്ഥിരം ജഡ്ജിയായി. ചന്ദ്ര ബോസ് വധക്കേസിൽ വിനോദ് ചന്ദ്രനാണ് വ്യവസായി മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം കഠിനതടവ് ശരിവെച്ചത്. ഇതടക്കം ഒട്ടേറെ ശ്രദ്ധേയമായ വിധികൾ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. എറണാകുളം ആലുവ നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ.




ഫ്രീലാൻഡറിൽ കറങ്ങി താര കുടുംബത്തിലെ സുന്ദരി

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയ കാറുകളില്‍ ഒന്നായിരുന്നു ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2. ബ്രിട്ടീഡ് ബ്രാന്‍ഡ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിച്ച ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‌യുവികളില്‍ ഒന്നായിരുന്നു ഫ്രീലാന്‍ഡര്‍ 2. അക്കാലത്ത് ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ നിര്‍മിച്ച 4 മോഡലുകളില്‍ ഒന്നായിരുന്ന ഫ്രീലാന്‍ഡര്‍ 2. പൂനെയിലെ ചകന്‍ പ്ലാന്റില്‍ നിര്‍മിച്ചിരുന്ന എസ്‌യുവി 2015-ല്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഡിസ്‌കവറി സ്‌പോര്‍ട്, റേഞ്ച് റോവര്‍ ഇവോക് എന്നിവയാണ് ഇതിന്റെ പകരക്കാരനായി എത്തിയത്. ഈ രണ്ട് കാറിനും ഫ്രീലാന്‍ഡര്‍ 2 മോഡലിനേക്കാള്‍ ഉയര്‍ന്ന വിലയാണുള്ളത്.

2.37 കോടിയുടെ ആഡംബര കാർ വാങ്ങി ടെന്നീസ് സുന്ദരി

ക്രിക്കറ്റിനും ഫുട്ബോളിനും ഫാൻസുള്ളതുപോലെ ഇന്ത്യയിൽ ടെന്നീസിന് (Tennis) ആരാധകർ കുറവാണെങ്കിലും ഏതൊരു കായികപ്രേമിക്കും അറിയാവുന്ന പേരാണ് സാനിയ മിർസയുടേത് (Sania Mirza). ഇന്ത്യന്‍ ടെന്നീസില്‍ പുതുചരിത്രമെഴുതിയ താരം രണ്ട് പതിറ്റാണ്ട് കാലത്തോളം കോർട്ടിലെ നിറസാന്നിധ്യമായിരുന്നു. ഏതൊരു ഇന്ത്യൻ പുരുഷതാരത്തേക്കാളും കൂടുതൽ തവണ ടെന്നീസിൽ നാം ഉയർന്നു കേട്ടിട്ടുള്ള സാനിയ ടെന്നീസില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയാണ് വിടവാങ്ങിയതും. പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കുമായി (Shoaib Malik) വിവാഹം കഴിഞ്ഞിട്ടും ഇന്ത്യയ്ക്ക് വേണ്ടി കളിക്കളങ്ങളിൽ നിറഞ്ഞുനിന്ന സാനിയക്ക് കിട്ടിയിട്ടുള്ള പിന്തുണയും ചെറുതൊന്നുമല്ലായിരുന്നു.

പുത്തന്‍ മഹീന്ദ്ര കാറിന്റെ ചിത്രങ്ങള്‍ ചോര്‍ന്നു

ഇന്ത്യന്‍ ഇലക്ട്രിക് പാസഞ്ചര്‍ കാര്‍ വിപണി ഈ മാസത്തോടെ ചൂടുപിടിക്കാന്‍ പോകുകയാണ്. ടാറ്റ മോട്ടോര്‍സ്, എംജി, മഹീന്ദ്ര എന്നിവരാണ് നിലവില്‍ ഇവി സെഗ്മെന്റിലെ പ്രധാനപ്പെട്ട ബ്രാന്‍ഡുകള്‍. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അരങ്ങേറാന്‍ പോകുന്ന 2025 ഓട്ടോ എക്സ്പോയില്‍ വെച്ച് മാരുതി സുസുക്കിയും ഹ്യുണ്ടായിയും തങ്ങളുടെ പുത്തന്‍ ഇവികള്‍ പുറത്തിറക്കാന്‍ പോകുകയാണ്. കഴിഞ്ഞ മാസം രണ്ട് പുത്തന്‍ ഇലക്ട്രിക് എസ്‌യുവികള്‍ പുറത്തിറക്കി മഹീന്ദ്ര ഇവര്‍ക്ക് മുന്നേ തന്നെ കളംനിറഞ്ഞിരുന്നു. ഇന്ത്യന്‍ ടെസ്ലകള്‍ എന്ന വിളിപ്പേര് സമ്പാദിച്ച മഹീന്ദ്ര BE 6, മഹീന്ദ്ര XEV 9e എന്നീ മോഡലുകളാണ് ഇവി സ്പെയ്സിനെയാകെ പിടിച്ച് കുലുക്കിയത്.
Advertisement

27.10 കിലോമീറ്റർ മൈലേജുള്ള കുഞ്ഞൻ എസ്‌യുവിക്ക് വില കൂട്ടി

ഇന്ത്യയിൽ ഹാച്ച്ബാക്കുകളുടെ വിലയിൽ എസ്‌യുവികൾ സുലഭമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ടാറ്റ പഞ്ചും നിസാൻ മാഗ്നൈറ്റുമെല്ലാം വന്ന് മൈക്രോ സ്പോർട് യൂട്ടിലിറ്റി വാഹന വിഭാഗം കൈയടക്കിയപ്പോൾ നഷ്‌ടക്കച്ചവടമുണ്ടായത് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിക്കായിരുന്നു. ഗ്രാൻഡ് i10 നിയോസ്, i20 തുടങ്ങിയ മോഡലുകളുടെ വിൽപ്പനയെയാണ് ഇതെല്ലാം ബാധിച്ചത്. അങ്ങനെ ഈ പ്രതിഭാസത്തെ നേരിടാനായി കമ്പനി രൂപംകൊടുത്ത മോഡലായിരുന്നു എക്സ്റ്റർ. പഞ്ചിന്റെ മെയിൻ വില്ലനായി അവതരിപ്പിച്ച കുഞ്ഞൻ എസ്‌യുവി പെട്ടന്നാണ് ക്ലിക്കായത്. കുറഞ്ഞ വിലയും തിങ്ങിനിറഞ്ഞ ഫീച്ചറുകളും കോംപാക്‌ട് രൂപവുമെല്ലാം ആളുകൾക്ക് വേഗം ഇഷ്‌ടമായി.

അലോയ് വീല്‍ ഇടുന്നതിന് മുമ്പ് ചിന്തിച്ചോ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് മഹീന്ദ്ര ഥാര്‍. ഈ ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവിയുടെ ഓഫ്‌റോഡിംഗ് കഴിവിനൊപ്പം തന്നെ അനന്തമായ മോഡിഫിക്കേഷന്‍ സാധ്യതകളും വണ്ടിപ്രാന്തന്‍മാര്‍ ഉപയോഗപ്പെടുത്തുന്നു. ഥാര്‍ വാങ്ങുന്നവര്‍ ആദ്യം ചെയ്യുന്ന പരിഷ്‌കാരങ്ങളില്‍ ഒന്നാണ് സ്‌റ്റോക്ക് ടയറുകള്‍ ഊരിമാറ്റി നല്ല കട്ട ആഫ്റ്റര്‍മാര്‍ക്കറ്റ് ടയറുകള്‍ ഫിറ്റ് ചെയ്യുന്നത്. ഇത്തരത്തിലുള്ള രൂപമാറ്റത്തിന് അത്യാവശ്യം നല്ല പൈസ പൊടിയുമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ കീശയില്‍ ഫൈന്‍ അടയ്ക്കാന്‍ നല്ല തുകയുണ്ടെങ്കില്‍ മാത്രം ആ പണിക്ക് നിന്നാല്‍ മതിയെന്ന് തെളിയിക്കുന്ന ഒരു സംഭവത്തെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

71 ലക്ഷം ആളുകൾ വാങ്ങിയ ടിവിഎസ് സ്‌കൂട്ടർ

പ്രായോഗികത കൊണ്ട് ഇന്ത്യക്കാരുടെ മനസ് കീഴടക്കിയവരാണ് സ്‌കൂട്ടറുകൾ. ഗിയർലെസ് മോഡലുകളിൽ വിപ്ലവം തീർത്ത കൈനറ്റിക് ഹോണ്ടയ്ക്ക് ശേഷം ഇന്ത്യക്കാരെ സ്‌കൂട്ടർ വാങ്ങാൻ പ്രേരിപ്പിച്ച വാഹനമാണ് ഹോണ്ട ആക്‌ടിവ. അന്ന് മുതൽ ഇന്നു വരെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടർ ഇതുതന്നെയാണെങ്കിലും ഇന്ത്യക്കാർക്ക് ഒരു സെക്കൻഡ് ചോയ്‌സ് ഉണ്ടെങ്കിൽ അത് ടിവിഎസ് ജുപ്പിറ്ററായിരിക്കുമെന്ന് നിസംശയം പറയാം. 2013-ൽ പിറവിയെടുത്ത മോഡൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന രണ്ടാമത്തെ സ്‌കൂട്ടറാണ്. സ്ത്രീകൾക്കും യൂത്തൻമാർക്കും അങ്ങനെ ഏത് പ്രായത്തിലുള്ളവരേയും തൃപ്തിപ്പെടുത്താൻ കഴിഞ്ഞിട്ടുള്ള ജുപ്പിറ്ററിന് ഇതിൽ കൂടുതൽ ആമുഖത്തിന്റെ ആവശ്യമൊന്നുമില്ല.

ലക്ഷങ്ങൾ മുടക്കി എസ്‌യുവി വാങ്ങി ആമേനിലെ വിഷക്കോൽ പാപ്പി

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നടനാണ് ജയശങ്കര്‍ കാരിമുട്ടം. പേര് പറയുമ്പോൾ പെട്ടെന്ന് മനസിലായി കാണില്ലെങ്കിലും പുള്ളിക്കാരന്റെ മുഖം കണ്ടാൽ തിരിച്ചറിയാത്ത സിനിമ പ്രേമികൾ ഉണ്ടാവില്ലെന്ന് വേണം പറയാൻ. ആമേനിലെ വിഷക്കോൽ പാപ്പി, പ്രേമത്തിലെ ചൊറിയൻ പ്യൂൺ, ദൃശ്യം രണ്ടിൽ ജോർജുകുട്ടിയെ സഹായിക്കാൻ എത്തുന്ന കുഴിവെട്ടുകാരൻ, മഹേഷിന്റെ പ്രതികാരത്തിലെ സകല പ്രശ്നങ്ങളുടെയും തുടക്കക്കാരൻ എന്നിങ്ങനെ മനസിൽ നിറഞ്ഞുനിൽക്കുന്ന ചില കഥാപാത്രങ്ങൾ ചെയ്‌താണ് ഇദ്ദേഹം പ്രേക്ഷരുടെ പ്രിയതാരമായി മാറുന്നത്. 1994 മുതൽ സിനിമ മേഖലയിൽ ഉണ്ടെങ്കിലും ആമേൻ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളാണ് ജയശങ്കറിന് തുറുപ്പുചീട്ടായത്.

പണമുണ്ടെങ്കിലും കറങ്ങാന്‍ താരപുത്രിക്ക് അച്ഛന്റെ കാര്‍ മതി

ആഡംബരത്തിലും സ്ഥലസൗകര്യത്തിലും പേരുകേട്ട ഒരു കാര്‍ മോഡലാണ് ബിഎംഡബ്ല്യു X7. ഇന്ത്യയിലെ സമ്പന്നരുടെ പ്രിയപ്പെട്ട ബിഎംഡബ്ല്യു ആഡംബര കാര്‍ മോഡലാണിത്. പല മുന്‍നിര സിനിമാതാരങ്ങളും ഈ കാര്‍ മോഡല്‍ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ ബിഎംഡബ്ല്യു X7 ആഡംബര കാറിന്റെ വില ആരംഭിക്കുന്നത് 1.18 കോടി രൂപ മുതലാണ്. ടോപ് എന്‍ഡ് വേരിയന്റിന് 1.78 കോടി രൂപയാണ് വില. ഇവ എക്‌സ്-ഷോറൂം വിലകള്‍ മാത്രമാണ്.ഇപ്പോള്‍ ബിഎംഡബ്ല്യു X7 കാറില്‍ കൊച്ചിയിലൂടെ കറങ്ങിയ മറ്റൊരു നടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. അത് ആരാണെന്ന് നമുക്ക് നോക്കാം.

ട്രയംഫ് ഓണറാകാന്‍ ഇതിലും പറ്റിയ സമയമില്ല

മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഒറ്റക്കുള്ള തേരോട്ടമല്ല ഇപ്പോള്‍ നടക്കുന്നത്. ബജാജിന്റെയും ഹീറോയുെടയും കൈപിടിച്ച് ട്രയംഫും ഹാര്‍ലി ഡേവ്ഡ്‌സണും ഇന്ത്യയില്‍ വേരൂന്നുകയാണ്. ഇതില്‍ തന്നെ ബ്രിട്ടീഷ് ബ്രാന്‍ഡ് ആയ ട്രയംഫിന്റെ മെയിഡ് ഇന്‍ ഇന്ത്യ ബൈക്കുകള്‍ക്ക് ലോകത്താകമാനം മികച്ച സ്വീകരണമാണ് ലഭിച്ചത്. നിങ്ങള്‍ ഇപ്പോള്‍ ട്രയംഫിന്റെ സ്‌ക്രാംബ്ലര്‍ 400X എന്ന മോഡല്‍ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇതാണ് ബെസ്റ്റ് സമയം. ട്രയംഫ് സ്‌ക്രാംബ്ലര്‍ 400X ഇയര്‍ എന്‍ഡ് ഓഫര്‍ ജനുവരി അവസാനം വരെ നീട്ടിയിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി വായിക്കാം.

531 കി.മീ. റേഞ്ചുള്ള 7 സീറ്റർ എസ്‌യുവിയുമായി വിൻഫാസ്റ്റ്

ഇലക്‌ട്രിക് കാറുകളുടെ നല്ലകാലം തുടങ്ങിയതോടെ പ്രമുഖ ഇവി ബ്രാൻഡുകളെല്ലാം ഇന്ത്യയിലേക്ക് കടന്നുവരാൻ ഒരുങ്ങുകയാണ്. ടാറ്റയും എംജിയും കൈയടക്കി വെച്ചിരിക്കുന്ന സെഗ്മെന്റ് അധികം വൈകാതെ തൂക്കാൻ വിയറ്റ്നാമിൽ നിന്നും ആളുകളെത്തും. ചെറിയ വിലയിൽ കിടിലൻ ഇവികൾ സമ്മാനിക്കുകയെന്ന തന്ത്രമാണ് ബ്രാൻഡ് ഇവിടെ പയറ്റാൻ പോവുന്നത്. ഇതിന്റെ ഭാഗമായി 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ തങ്ങളുടെ വരാനിരിക്കുന്ന മോഡലുകളെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മോട്ടോർ ഷോയിൽ കമ്പനി ഏതെല്ലാം മോഡലുകൾ പ്രദർശിപ്പിക്കുമെന്ന ആകാംക്ഷയിലാണ് വണ്ടിഭ്രാന്തൻമാരിപ്പോൾ.

അവസാന ട്രൈമസ്റ്ററില്‍ വെള്ളം നിര്‍ബന്ധം

പ്രതീക്ഷിക്കുന്ന അമ്മമാർക്ക്, പ്രത്യേകിച്ച് അവസാന ത്രിമാസത്തിൽ ജലാംശം നിലനിർത്തുന്നത് വളരെ പ്രധാനമാണ്. ശരിയായ ജലാംശം ലഭിക്കുന്നതിനുള്ള പ്രധാന നുറുങ്ങുകൾ കണ്ടെത്തുക.
Advertisement

തേങ്ങാവെള്ളത്തിലൂടെ മുടിയുടെ ആരോഗ്യം

മുടി സംരക്ഷണത്തിന് പ്രകൃതിദത്തമായ ഒരു ബദൽ നൽകിക്കൊണ്ട് തേങ്ങാവെള്ളത്തിന് എങ്ങനെ മുടിയുടെ ശക്തി വർദ്ധിപ്പിക്കാനും പോഷകങ്ങളും ജലാംശം ഉള്ള ഗുണങ്ങളും കൊണ്ട് തിളങ്ങാനും കഴിയുമെന്ന് പര്യവേക്ഷണം ചെയ്യുക.

അടുക്കളയിലെ അഴുക്കും കൊഴുപ്പും

അടുക്കളയിലെ കൊഴുപ്പിനെ നേരിടാൻ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ പ്രകൃതിദത്ത പരിഹാരങ്ങൾ കണ്ടെത്തുക. വിനാഗിരി, നാരങ്ങ നീര് എന്നിവയും മറ്റും എങ്ങനെ സഹായിക്കുമെന്ന് അറിയുക.

ഗര്‍ഭകാലം തുടക്കത്തില്‍ യോഗ ചെയ്യാമോ ?

ഗർഭാവസ്ഥയുടെ തുടക്കത്തിൽ അമ്മമാർക്കായി യോഗയുടെ പ്രയോജനങ്ങൾ പര്യവേക്ഷണം ചെയ്യുക. സുരക്ഷിതമായ പരിശീലനത്തിനായി ശുപാർശ ചെയ്യുന്ന പോസുകളും അവശ്യ മുൻകരുതലുകളും കണ്ടെത്തുക.

നല്ല സോഫ്റ്റ് ആയ ക്രിസ്പിയായ ദോശയ്ക്ക്

മൃദുവായതും മൃദുവായതുമായ ദോശകൾ തയ്യാറാക്കുന്നതിനുള്ള പ്രധാന ചേരുവകളും നുറുങ്ങുകളും കണ്ടെത്തുക. രുചികരമായ ഫലങ്ങൾക്കായി അഴുകൽ, ബാറ്റർ സ്ഥിരത പൂർണ്ണമാക്കൽ എന്നിവയെക്കുറിച്ച് അറിയുക.

കാറുകളില്‍ DRL കൊടുക്കുന്നത് എന്തിനാണെന്ന് അറിയാമോ?

ഇന്ന് മിക്ക വാഹനങ്ങളിലും ഡിആര്‍എല്ലുകള്‍ എന്ന് നമ്മള്‍ ചുരുക്കി വിളിക്കുന്ന ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ (Daytime Running Lights) ഒരു സാധാരണ ഫീച്ചറായി മാറിക്കൊണ്ടിരിക്കുകയാണ്. കാറിന്റെ ഹെഡ്ലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമാണ് ഈ ലൈറ്റുകള്‍. കാറിന്റെ എഞ്ചിന്‍ സജീവമാക്കുമ്പോള്‍ ഡിആര്‍എല്ലുകള്‍ ഓട്ടോമാറ്റിക്കായി ഓണ്‍ ആകും. സാധാരണയായി ഹെഡ്ലൈറ്റുകള്‍ക്ക് മുകളിലോ പ്രത്യേക സ്ട്രിപ്പായോ ആണ് ഡിആര്‍എല്ലുകള്‍ കാണപ്പെടുന്നത്. മോഡേണ്‍ കാര്‍ ഫീച്ചറുകളില്‍ ഒന്നായി ഡിആര്‍എല്ലുകളുടെ ഉപയോഗം അല്ലെങ്കില്‍ അവയുടെ ധര്‍മം എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ?. അറിയില്ലെങ്കില്‍ അവയെ കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

പുത്തൻ ബിഎംഡബ്ല്യുവിൽ വന്നിറങ്ങിയ കശ്‌മീർ സുന്ദരി അറിയുമോ

ഏറ്റവും ഗ്ലാമറസായ നടിമാരുള്ള മേഖലയാണ് ബോളിവുഡ്. ആലിയ ഭട്ടും അനുഷ്ക ശർമയും ദീപിക പദുക്കോണും അടങ്ങിയ മുൻനിര നടിമാർ മാത്രമല്ല, ഐറ്റം സോംഗിന് ആടിപ്പാടാനെത്തുന്ന അതീവ സുന്ദരിമാരും ബി-ടൌണിലെ ശ്രദ്ധാകേന്ദ്രങ്ങളാണ്. നെപ്പോ കിഡ്‌സാണ് ഹിന്ദി സിനിമ ഭരിക്കുന്നതെങ്കിലും മോഡലിംഗ് രംഗത്ത് നിന്നും ധാരാളം കഴിവുള്ള നടീനടൻമാരും സിനിമ മേഖലയിലേക്ക് കടന്നുവരാറുണ്ട്. അത്തരത്തിലൊരാളാണ് മഹിര ശർമ്മ. പേര് കേട്ടാൽ പെട്ടന്ന് മനസിലാവില്ലെങ്കിലും ഹിന്ദി, പഞ്ചാബി സിനിമകളുടെ ഭാഗമായിട്ടുള്ള താരത്തെ ചിലപ്പോൾ കണ്ടാൽ തിരിച്ചറിയാനായേക്കും. ഇൻസ്റ്റഗ്രാമിൽ 9 മില്യൺ ഫോളോവേഴ്‌സുള്ള നടി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരി കൂടിയാണ്.

ഷോറൂമില്‍ ആളെ കയറ്റാന്‍ 18-ാമത്തെ അടവ് പുറത്തെടുത്ത് സിട്രണ്

ഏതൊരു ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോഴും വാറണ്ടി നോക്കുന്നവരാണ് ഇന്ത്യക്കാര്‍. കാറുകളുടെ കാര്യത്തിലും വലിയ വ്യത്യാസമില്ല. അടുത്ത കാലത്തായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ മൂല്യം കൈവരുത്തുന്നതിനായി ബ്രാന്‍ഡുകള്‍ സ്റ്റാന്‍ന്‍േറഡ് വാറണ്ടി ദീര്‍ഘിപ്പിക്കുന്നുണ്ട്. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ തന്ത്രം പരീക്ഷിച്ചിരുന്നു. ഇപ്പോള്‍ നാട്ടുകാരുടെ പാത പിന്തുടര്‍ന്ന് സിട്രണും തങ്ങളുടെ വാഹനങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇനി മുതല്‍ സിട്രണ്‍ C3, ബസാള്‍ട്ട്, എയര്‍ക്രോസ് മോഡലുകള്‍ക്ക് 3 വര്‍ഷം അല്ലെങ്കില്‍ 1,00,000 കിലോമീറ്റര്‍ വാറണ്ടി ഉണ്ടായിരിക്കും. ഫ്രഞ്ച് ബ്രാന്‍ഡിന്റെ പുതിയ തീരുമാനത്തെ കുറിച്ച് വിശദമായി വായിക്കാം.

അച്ഛന് 4 ലക്ഷത്തിന്റെ ബുള്ളറ്റ് സമ്മാനിച്ച് മകൻ

മക്കൾക്കായി എന്ത് ത്യാഗവും സഹിക്കുന്നവരാണ് അച്ഛനമ്മമാർ. ഒരു കുഞ്ഞിന്റെ ജനനം മുതൽ ഭാവിയിലേയ്ക്കുള്ള ഓരോ ചുവടുവയ്പ്പിലും സ്വഭാവ രൂപീകരണത്തിലും എല്ലാം മാതാപിതാക്കൾക്ക് തുല്യ പ്രാധാന്യമാണുള്ളത്. അമ്മമാരുടെ സ്നേഹം വാനോളം വാഴ്ത്തപ്പെടാറുണ്ടെങ്കിലും അച്ഛൻമാരുടെ സ്നേഹവും അവരുടെ കഷ്‌ടപ്പാടുകളും പണ്ടൊക്കെ കണ്ടില്ലെന്ന് നടിക്കുന്നവരായിരുന്നു നമ്മുടെ സമൂഹം. ഇന്നും വേണ്ട വിധത്തിൽ അംഗീകരിക്കപ്പെടുന്നില്ലെങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടിട്ടുണ്ടെന്ന് വേണം പറയാൻ. കുട്ടിക്കാലത്ത് മാത്രമല്ല വലുതായാലും എല്ലാ മക്കൾക്കും അവരുടെ ആദ്യ സൂപ്പർഹീറോ അച്ഛൻ തന്നെയായിരിക്കും. കുടുംബത്തിൽ എന്തെങ്കിലും ആവശ്യം വന്നാൽ മുന്നിൽ നിൽക്കുന്നത് അച്ഛനായിരിക്കും.
Advertisement

നവജാത ശിശുവിന് നല്ല ഉറക്കം പ്രദാനം

SIDS-ൻ്റെ അപകടസാധ്യത കുറയ്ക്കുന്നതിനും സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും നിങ്ങളുടെ നവജാതശിശുവിന് സുരക്ഷിതമായ ഉറക്ക അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നിർണായക നുറുങ്ങുകൾ കണ്ടെത്തുക.

ഹാച്ച്ബാക്കിന്റെ വിലയുള്ള എസ്‌യുവിക്ക് 20 കി.മീ മൈലേജ്!

ജനുവരി 26-ന് രാജ്യം റിപബ്ലിക് ദിനം ആഘോഷിക്കാന്‍ പോകുകയാണ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രമുഖ വാഹന നിര്‍താതാക്കള്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസം പ്രമുഖ കാര്‍ നിര്‍മാതാക്കളായ നിസാന്‍ മോട്ടോര്‍ ഇന്ത്യ റിപബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി 'ബോള്‍ഡ് ഫോര്‍ ദി ബ്രേവ് ഓഫര്‍' എന്ന പേരില്‍ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പ്രോഗ്രാമിന് കീഴില്‍ ജാപ്പനീസ് ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും ജനപ്രിയ കാറായ മാഗ്‌നൈറ്റ് സബ് 4 മീറ്റര്‍ എസ്‌യുവി മികച്ച ഓഫറില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. ഈ ഓഫര്‍ ആര്‍ക്കെല്ലാം ലഭ്യമാണെന്ന കാര്യങ്ങള്‍ ചുവടെ വിശദാമായി വായിക്കാം.

ഥാർ ബേസ് മോഡലും ടോപ്പ് വേരിയന്റും തമ്മിലുള്ള വില വ്യത്യാസം

ഇന്ത്യക്കാരുടെയെല്ലാം മനംകവർന്ന് കുതിക്കുകയാണ് മഹീന്ദ്ര ഥാർ റോക്‌സ് (Mahindra Thar Roxx SUV). 3-ഡോർ മോഡലിൽ ഇല്ലാതിരുന്ന പ്രായോഗിക കുത്തിനിറച്ചെത്തിയ 5-ഡോർ പക്കാ ഫാമിലി എസ്‌യുവിയായി മാറിയിരിക്കുകയാണ് ഇപ്പോൾ (Thar 5 Door). അതും എല്ലാത്തരം ആളുകൾക്കും വാങ്ങാൻ പാകത്തിനുള്ള വൈവിധ്യമാർന്ന വേരിയന്റുകളാലും ഥാർ റോക്‌സ് സമ്പന്നമാണ്. MX, AX രണ്ട് ട്രിമ്മുകളിലായി ആകെ 18 വേരിയന്റുകളിലാണ് എസ്‌യുവി വരുന്നത്. പക്ഷേ ബേസും ടോപ്പ് എൻഡും തമ്മിലുള്ള വില വ്യത്യാസം കണ്ടാൽ പലരുടേയും കണ്ണുതള്ളാൻ ചാൻസുണ്ട് കേട്ടോ.

26 കി.മീ മൈലേജുള്ള മാരുതി കാര്‍ വില്‍പ്പനയില്‍ ഒന്നാമത്

2024 കലണ്ടര്‍ വര്‍ഷത്തെ കാര്‍ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ പലരും ഞെട്ടിയിരുന്നു. 40 വര്‍ഷത്തെ മാരുതി സുസുക്കിയുടെ ആധിപത്യം അവസാനിപ്പിച്ച് ഒരു ടാറ്റ കാര്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലായി മാറി. ടോപ് 10 കാറുകളുടെ പട്ടികയില്‍ എസ്യുവികളുടെ ആധിപത്യമാണ്. 2024-ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകളില്‍ അഞ്ചെണ്ണം എസ്‌യുവികളാണ്. മൂന്ന് ഹാച്ച്ബാക്കുകളും ഒരു എംപിവിയും ഒരു സെഡാനും ടോപ് 10 പട്ടികയില്‍ ഇടം നേടി. ഇതില്‍ ഇന്ത്യയില്‍ പോയ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 7 സീറ്റര്‍ കാര്‍ ഏതാണെന്ന് നമുക്ക് നോക്കാം.

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കാർ വാങ്ങി യോഹൻ പൂനവാല

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഡംബര കാറുകൾ സ്വന്തമായുള്ളത് ആർക്കാണെന്ന് ചോദിച്ചാൽ പലരും അംബാനി എങ്ങാനുമാണോയെന്നാവും ആദ്യം ചിന്തിക്കുക. എന്നാൽ ശതകോടീശ്വരൻമാരെയെല്ലാം മറികടന്ന് കാറുകൾ വാങ്ങിക്കൂട്ടുന്നൊരു വ്യക്തിയുണ്ട് നമുക്ക്. മറ്റാരുമല്ല പൂനവാല എഞ്ചിനീയറിംഗ് ഗ്രൂപ്പിൻ്റെ ചെയർമാനായ യോഹാൻ പൂനവാലയാണത്. എലിസബത്ത് രാജ്ഞിയുടെ റേഞ്ച്‌ റോവർ വരെ ലേലത്തിൽ പിടിച്ച ഈ ഇന്ത്യക്കാരന്റെ പേര് പറയുമ്പോഴേ മിക്കവർക്കും ആളെ പിടികിട്ടിക്കാണും. ഇന്റര്‍വാല്‍വ് പൂനവാല ലിമിറ്റഡ്, എല്‍-ഒ-മാറ്റിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, പൂനവാല എന്‍ജിനിയറിംഗ് ഗ്രൂപ്പിന്റെ ഭാഗമായ ഫിനാന്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെയെല്ലാം ചെയര്‍മാനാണ് ഇദ്ദേഹം.